Monday, May 31, 2010

കൊമ്പന്‍ കൃഷ്ണന്‍ ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടു

Mathrubhumi
കൊമ്പന്‍ കൃഷ്ണ വീണ്ടും ഇടഞ്ഞു
Posted on: 01 Jun 2010
ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന്‍ കൃഷ്ണ ആനത്താവളത്തില്‍ വീണ്ടും ഇടഞ്ഞു.രണ്ടുദിവസം മുമ്പ് പട്ടതാങ്ങുമ്പോള്‍ ഇടഞ്ഞ് പാപ്പാന്‍ മുരളിയെ കുത്താന്‍ ശ്രമിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ വെള്ളം നല്‍കാനും കെട്ടുംതറി വൃത്തിയാക്കാനും എത്തിയതായിരുന്നു പാപ്പാന്മാര്‍. പിന്‍കാലിലെ ചങ്ങല അഴിച്ചതോടെ ആന മുന്‍കാലിലെ ചങ്ങലയില്‍ വട്ടം കറങ്ങാന്‍ തുടങ്ങി. രണ്ടു മണിക്കൂറോളമാണ് ആനത്താവളത്തില്‍ കൊമ്പന്‍ പരിഭ്രാന്തി പരത്തിയത്. വടമെറിഞ്ഞ് ആനയെ പാപ്പാന്മാര്‍ തളച്ചു.


Posted on: 30 May 2010
ഗുരുവായൂര്‍:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ കൊമ്പന്‍ കൃഷ്ണ ശനിയാഴ്ച ആനത്താവളത്തില്‍ ഇടഞ്ഞു. കുത്താന്‍ ശ്രമിക്കുന്നതിനിടെ മരത്തിന്റെ മറവിലേക്ക് മാറിയതിനാല്‍ പാപ്പാന്‍ മുരളി രക്ഷപ്പെട്ടു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പട്ട താങ്ങാന്‍ എത്തിയ കൊമ്പന്‍ പെട്ടെന്നാണ് ഇടഞ്ഞത്.പാപ്പാന് നേരെ കുതിച്ച ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആനത്താവളം സന്ദര്‍ശിയ്ക്കാനെത്തിയവരെ ഗെയ്റ്റിനു പുറത്താക്കി സുരക്ഷാവലയം സൃഷ്ടിച്ചു. ഡോക്ടര്‍ വിവേകിന്റെ നേതൃത്വത്തില്‍ പാപ്പാന്മാര്‍ വടം ഉപയോഗിച്ച് ആനയെ തളച്ചു.

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍
Posted on: 31 May 2010
ചാലക്കുടി: ഒരിടത്ത് പുലി ഭീഷണി ഒഴിയും മുമ്പ് മറ്റൊരു ഗ്രാമത്തില്‍ കൂടി പുലിയെത്തിയതായി സംശയം. കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്താണ് പുലി ഇറങ്ങിയതായി സംശയിക്കുന്നത്. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍ഭാഗത്തുള്ള വീട്ട്പറമ്പുകളിലാണ് ഞായറാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്.സമീപവാസി പള്ളത്തിട്ടി ഷാജു രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് റോഡില്‍ കാല്‍പ്പാടുകള്‍ കണ്ടത്. മൃഗത്തിന്റെ കാല്‍പ്പാടുകള്‍ തൊട്ടടുത്ത പറമ്പുകളിലും ദൃശ്യമായി.

അകലത്തില്‍ വലിയ കാല്‍പ്പാടുകളാണ് പതിഞ്ഞിട്ടുള്ളത്.അതിരപ്പിള്ളി വന റെയ്ഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .കാലിന്റെ അടയാളം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രേഖപ്പെടുത്തി പരിശോധനയ്ക്കായി കൊണ്ടുപോയി. രാത്രി പുലിയ്ക്കുവേണ്ടി കാത്തിരിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

എന്നാല്‍ കണ്ട കാല്പാടുകള്‍ പുലിയുടെതാകുവാന്‍ സാധ്യതയില്ലെന്നാണ് ഫോറസ്റ്റര്‍ സി.പി. ഔസേപ്പ് പറയുന്നത്. കാല്പാടില്‍ നഖത്തിന്റെ പാടുകള്‍കൂടിയുള്ളതാണ് പുലിയുടെതല്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണംകോടശ്ശേരി പഞ്ചായത്തിലെ ചെമ്പന്‍ കുന്നില്‍ വെള്ളിയാഴ്ച രാത്രി ചിലര്‍ പുലിയെ കണ്ടിരുന്നു.

പുലിയ്ക്കായി ശനിയാഴ്ച അര്‍ധരാത്രി വരെ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇവിടെ ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രദേശം വനമേഖലയ്ക്കടുത്തായതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല.

Friday, May 21, 2010

False sensations news threatens the life of Leopards in malakkappara

Steps to trap leopards straying into human-inhabited areas Staff Reporter
Forest Minister visits Malakkappara on State border


TO SAVE LIFE: Revenue Minister K.P. Rajendran on Sunday inspects a cage installed at Malakkappara to trap leopards. Leopards have been intruding into colonies of tea workers.

Malakkappara (Thrissur district): Revenue Minister K.P. Rajendran has directed the Forest officials to intensify efforts to trap leopards that have been straying into human-inhabited areas in Malakkappara.

During his visit to the areas on Sunday, the Minister said that the Forest officials had been directed to install four cages at various points believed to be frequented by leopards.

The colonies of tea estate workers at Malakkappara on the Kerala-Tamil Nadu border and nearby Valparai in Tamil Nadu are under constant fear as leopards have been frequently attacking domestic animals, including cattle and dogs.

The situation became worse after leopards killed two children recently at Thonimudi in Tamil Nadu, about 10 km from Malakkappara.

30 leopards

According to unofficial data, there are 30-odd leopards in and around Malakkappara area. Recently, Mambully Chandran, who runs a tea shop, was chased by a leopard.

Local residents said that leopards were being sighted near the villages even during daytime.

The Minister asked the Forest officials and the District Collector to study the issue and sent a proposal on the measures to be taken to mitigate the problem.

“Ministers and Subject Committee members of the Forest, Revenue and Fisheries Departments along with officials of various Departments will soon visit the area to find a lasting solution to the problem,” he said.

The Minister suggested installing emergency lamps in the colonies as the residents complained of frequent power disruptions in the area, making the situation worse. He also promised to take immediate steps to fill the vacancies of forest guards in the range.

Peaceful coexistence

S. Guruvayurappan, project officer and coordinator of the Wildlife Protection Society of India, said that the residents of the area and leopards had a peaceful coexistence till recently.

“The two attacks on children were in Valparai in Tamil Nadu. We suspect that the same leopard had attacked children in both cases.”

Microchips

He suggested attaching microchips to the trapped leopards before leaving them to dense forest so that their movements could be traced later.

The Forest Minister said that steps had been completed to distribute forest land to 116 tribal families living in the area under the Forest Rights Act.

http://www.hinduonnet.com/2010/05/17/stories/2010051753650300.htm

ELEPHANT FORCED TO BEHAVE ROUGH

മദ്യപിച്ച പാപ്പാന്റെ മര്‍ദനം: ആനയിടഞ്ഞ് മതിലും പെട്ടിക്കടയും തകര്‍ത്തു
Posted on: 21 May 2010 Mathrubhumi


പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു.

ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്​പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു.

രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആന പാലത്തിനടുത്ത വെല്‍ഡിങ് വര്‍ക്‌ഷോപ്പിനുള്ളിലേക്ക് കയറി. ഇവിടത്തെ ഓഫീസും തകര്‍ത്തു.

ഓടാന്‍ കഴിയാതെ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ നിലയിലായ ആനയെ ഒന്നാംപാപ്പാനും രണ്ടാംപാപ്പാനും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ആനയിടയുന്ന സമയത്ത് ഒന്നാം പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആനയിടഞ്ഞ് ഓടിയതോടെ രണ്ടാം പാപ്പാനും നാട്ടുകാരും ആനയുടെപിറകെതന്നെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഒന്നാംപാപ്പാനും എത്തി. ജെയ്‌നിമേട് മെയിന്റോഡില്‍ ആനയെത്തിയപ്പോഴേക്കും വണ്ടികള്‍നിര്‍ത്തി. നാട്ടുകാരും പിറകെക്കൂടി. ഇതോടെ പ്രധാനറോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.

------------------------------
-----------
Malayala Manorama News http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=7260923&district=Palakkad&programId=1079897613&BV_ID=@@@
Story Dated: Friday, May 21, 2010 22:8 hrs IST
§¿E æµÞOX ÈÞGáµÞæø ÍàÄßÏßÜÞÝíJß


ÉÞÜAÞ¿í: ÉGÞMµW È·ø¢ ÕßùMß‚í ¼ÈÕÞØ çµdwB{ßÜâæ¿ §¿çEÞ¿ßÏ æµÞOX ÈÞGáµÞæøÏᢠÕàGáµÞæøÏᢠÍàÄßÏáæ¿ ÎáZÎáÈÏßÜÞÝíJß. Õ¿ALù µùáçµÞ¿ßÏßW ÈßKí §¿E ¦È çÄÞG¢ ÕÝß è¼ÈßçÎ¿í §®Øí° ¦ÖáÉdÄßAá ØÎàÉ¢ çÆÖàÏÉÞÄÏßçÜAí µÏùß ²ÞG¢ ¦ø¢Íßæ‚CßÜᢠÈâùáÎàxV ¥µæÜÕ‚í ÉÞMÞXÎÞV Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ ÈÞGáµÞæø ÕßùMß‚á ÉÞE æµÞOX Õà¿áZæMæ¿ ÄµVJí ÈÞÖÈ×í¿B{á¢ ÕøáJß. ÄãÖâV ºÞÜßçÛøß ÎáUJí ·ÃÉÄßæÏK ¦ÈÏÞÃí §KæÜ èÕµßGí 4.15 Èí §¿EÄí.µùáçµÞ¿ßÏßW ©rÕJßæÈJß‚ ¦ÈæÏ §KæÜ èÕµßGí æµÞIáçÉÞµÞÈßøßçAÏÞÃí §¿ÏW.

ØÎàÉæJ ÕàGáµÞV ÈWµßÏ æÕU¢ µá¿ß‚á æµÞIßøßAáKÄßÈßæ¿ ÉÞMÞX Õ¿ß ©ÉçÏÞ·ß‚í ¦ÈæÏ µáJßÏÄÞÃí dÉçµÞÉÈJßÈá µÞøÃæÎKí ÈÞGáµÞV ÉùEá. §çÄÞæ¿ §¿E ¦È çÄÞG¢ ÕÝß è¼Èßçοí çùÞÁßçÜAí Õ‚áÉ߿߂á. Éßùçµ ÕßÕøÎùßæEJßÏ ÈÞGáµÞøá¢ æÉÞÜàØá¢. çÆÖàÏÉÞÄÏßçÜAí µÏùßÏ æµÞOX ØáÙVÌÞÈáÕßæa æÉGßA¿ ĵVJá. ØÎàÉæJ ¦ØßÏÞÈÏáæ¿ Õà¿ßæa ²øá ÕÖÕᢠ¦ÈÏáæ¿ ÉøÞdµÎJßW ĵVKá. §Õßæ¿ ÈßVJßÏßGßøáK ÈÞÜá èØAß{ᢠ¦È ĵVJá.æÉGßA¿ ĵVAáçOÞZ ×àxá ÄGß ¦ÈÏíAᢠÎáùßÕáÉxß. ¦È Õà¿á ĵVAáKÄá µIí ¦ØßÏÞÈÏáæ¿ ÕàGáµÞV ³¿ßøfæM¿áµÏÞÏßøáæKKí ÈÞGáµÞV ÉùEá.

è¼ÈßçÎ¿í µWÉÞJß ÉáÝ
ÉÞÜJßÈá ØÎàÉJí Õ‚í ØíÅÜæJJßÏ ²KÞ¢ ÉÞMÞX ¦ÈæÏ Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ §¿çEÞ¿áçOÞÝᢠ¦È ÈÞGáµÞæø ©ÉdÆÕ߂߈. Ä{‚ ¦ÈæÏ çÄÞGJáæµÞIá ÕKí æÕU¢ ºàxß‚í ÖÞLÈÞAßÏçÖ×¢ æµÞIáçÉÞÏß. ØìJí Øß°; Õß.®Øí.ÎáÙNÆí µÞØß¢, çÈÞVJí ®Øí°; ¼ß.®Øí.øÄà×í ®KßÕøáæ¿ çÈÄãÄbJßW ÕX æÉÞÜàØá¢ ØíÅÜæJJßÏßøáKá.

Friday, March 12, 2010

ജനവാസ കേന്ദ്രങ്ങളില്‍ പുലിപ്പെടി

Story Dated: Saturday, March 13, 2010 0:13 hrs IST Malayala manorama




®¿Aø: ¥ÄßVJß ÕÈçÎ~ܵ{ᑚ ¼ÈÕÞØ çµdwB{ßW ÉáÜßÏßùBáKÄí ÍàÄßÉøJáKá. ÈÞ¿áµÞÃßÏßÜÞÃí ÉáÜßÖÜc¢ ÕcÞɵÎÞÏßøßAáKÄí. §Õßæ¿ çÄÏßÜçJÞGB{ßW ç¼ÞÜßAß¿ÏßW ÉáÜßAáÎáKßWæM¿áKÄá É ÄßÕÞÏßøßAáµ ÏÞæÃKÞÃí çÄÞG¢ æÄÞÝßÜÞ{ßµZ ÉùÏáKÄí. ¥¿áJßæ¿ ÉáÜßÏáæ¿ ¦dµÎà JßW øIí ØídÄà æÄÞÝßÜÞ{ßµZAá ÉøáçAWAáµÏáIÞÏß.

ÄÞæÝ ÈÞ¿áµÞÃßÏᑚ çÄÞG¢ æÄÞÝßÜÞ{ßµZ ÄÞÎØßAáK ÉÞ¿ßµ{ßÜá¢ ÉøßØøB{ßÜᢠÉáÜßæÏJáKáIí. ÉÞ¿ßÏᑚ ¥HÞÆáææø ®K ÈÞÜá ÕÏTáµÞøæÈ ÉáÜß ¦dµÎß‚á æµÞKßGáIí. ¥¿áJßæ¿ÏÞÃí ¥HÞÈ·ùßW ɵW ØÎÏJßùBßÏ ÉáÜß ÈÞGáµÞæø ÉøßdÍÞLßÏßÜÞAßÏÄí. ÈÞGáµÞVAá ÎáXÉßWÕ‚í µáøBßæÈ ¦dµÎß‚á æµÞKÞÃí ÉáÜß Î¿BßÏÄí. ÈÞ¿áµÞÃß ºáø¢ çùÞÁßÜᢠøÞdÄßµÞÜB{ßW ÉáÜßÏßùBáKáIí.

ÎáÄáÎÜ, ÎØßÈ·áÁß dÉçÆÖB{ßÜᢠçùÞÁøßµßW ÉáÜßµæ{ µÞÃÞæÎKÄÞÃí ØíÅßÄß. ÈàÜ·ßøßÏßW ÕÈÞÄßVJßçÏÞ¿á çºVKáU ¼ÈÕÞØ çµdwB{ßçÜæùÏᢠÉáÜßÍà×ÃßÏßÜÞÃí. ÕÝßA¿Õí çùFßæa µàÝᑚ æÕUAG, ÎøáÄ dÉçÆÖB{ßW ÉáÜß dÉÄcfæM¿ÞùáIí.


പിണറായിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം

by Mathrubhumi daily Posted on: 12 Mar 2010


പിണറായി: പിണറായിയിലും പരിസര പ്രദേശങ്ങളിലും പുലി ഇറങ്ങിയതായി അഭ്യൂഹം. കേളാലൂര്‍, പിണറായി, ഡോക്ടര്‍മുക്ക് പ്രദേശങ്ങളിലുള്ളവരാണ് പുലിഭീതിയില്‍ കഴിയുന്നത്. പുലിയെ വ്യാഴാഴ്ച രാത്രി ചിലര്‍ കണ്ടതായി പറയപ്പെടുന്നു. പുലി പിടിച്ചതെന്ന് സംശയിക്കുന്ന നായയുടെ അവശിഷ്ടം പിണറായിക്ക് സമീപം കാട്ടില്‍ കണ്ടെത്തി.

കൊട്ടിയൂരില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച പകല്‍ കൂടുതല്‍ പരിശോധനകള്‍ ഇവര്‍ നടത്തും. കേളാലൂരിന് സമീപം അമ്പലക്കാട്ടില്‍ പുലിയെ ആകര്‍ഷിക്കാന്‍ നായയെ കെട്ടിയിട്ട് നിരീക്ഷിക്കുന്നുണ്ട്.